Sections

തിരുവനന്തപുരം ജില്ലയിലെ ചന്തവിള, തച്ചോട്ടുകാവ്, കാര്യവട്ടം, മലയിൻകീഴ്, വാവരമ്പലം, മണക്കാട്, ഗാന്ധിപുരം എന്നിവിടങ്ങളിൽ വീടും വസ്തുവും വിൽപ്പനയ്ക്ക്‌

Monday, Aug 14, 2023
Reported By Admin
real estate

തിരുവനന്തപുരം ജില്ലയിൽ വീടും വസ്തുവും വിൽപ്പനയ്ക്ക്


5 സെന്റ് സ്ഥലവും 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

തിരുവനന്തപുരം കഴക്കൂട്ടം ചന്തവിള 5 സെന്റ് സ്ഥലവും 1650 സ്ക്വയർ ഫീറ്റ് 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9544442039.

4.5 സെന്റ് സ്ഥലവും 5 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

തിരുവനന്തപുരം തിരുമല തച്ചോട്ടുകാവ് 4.5 സെന്റ് സ്ഥലവും 2200 സ്ക്വയർ ഫീറ്റ് 5 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9895474221, 7012474221.

7.5 സെന്റ് സ്ഥലവും 5 ബെഡ്റൂം വീടും വിൽപ്പയനക്ക്

തിരുവനന്തപുരം കാര്യവട്ടം എൽഎൻസിപി 7.5 സെന്റ് സ്ഥലവും 3000 സ്ക്വയർ ഫീറ്റ് 5 ബെഡ്റൂം വീടും വിൽപ്പയനക്ക്. ഫോൺ: 8075030448.

5 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

തിരുവനന്തപുരം മലയിൻകീഴ് 5 സെന്റ് സ്ഥലവും 1200 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9544974756.

3.5 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

തിരുവനന്തപുരം പോത്തൻകോട് വാവരമ്പലം 3.5 സെന്റ് സ്ഥലവും 1380 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9633121291.

7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തിരുവനന്തപുരം മണക്കാട് മാർക്കറ്റ് ജംഗ്ഷന് സമീപം 7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് (സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്ററും കിഴക്കേക്കോട്ടയിൽ നിന്നും 1.7 കിലോമീറ്ററും മാത്രം) ഫോൺ: 8086441054.

6 സെന്റ് സ്ഥലവും 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം പേരൂർ 6 സെന്റ് സ്ഥലവും 2300 സ്ക്വയർ ഫീറ്റ് 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9633683300.



റിയൽ എസ്റ്റേറ്റ് വാർത്തകൾ എന്നും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ഇവിടെ പ്രസിദ്ധീകരിക്കുന്ന റിയൽ എസ്റ്റേറ്റ് വാർത്തകൾ വ്യക്തികളിൽ നിന്നും കളക്ട് ചെയ്തെടുക്കുന്നതാണ് പണമിടപാടിലേക്ക് കടക്കുന്നതിന് മുൻപ് വിശദാംശങ്ങൾ കൃത്യമായി മനസിലാക്കിയതിന് ശേഷം മാത്രം മുന്നോട്ടുപോകുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.